25.8.11

0 സകാത്തുൽ ഫിത്വറും ഈദ്‌ ആഘോഷവും


( ഫുഖാ സെന്ററിന്‌ വേണ്ടി 2009 എഴുതിയത്‌)
പുണ്യങ്ങ പെയ്തിറങ്ങും വസന്തനാളുക വിടപറയുകയാണ്‌. അന്നപാനീയങ്ങ മുന്നിലുണ്ടെങ്കിലും സ്രഷ്ടാവിന്റെ കപന അനുസരിച്ച്‌ അവ ഉപേക്ഷിച്ചു. പക്ഷെ വ്രതശുദ്ധിയുടെ ചൈതന്യത്തെ നശിപ്പിക്കുന്ന സംസാരങ്ങളും മറ്റ്‌ പ്രവത്തനങ്ങളും ഉപേക്ഷിക്കാനായോ?. ഇല്ലെങ്കി പട്ടിണികിടന്നത്കൊണ്ട്‌ മാത്രം എന്ത്‌ ഫലം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനവേളയി വന്ന്‌ പോകുന്ന പോരായ്മക പരിഹരിക്കാ പരമകാരുണികനായ അല്ലാഹു തന്നെ വ്യവസ്ഥ ചെയ്തു. "സകാത്തു ഫിത്വ" അത്‌ നോമ്പുകാരന്ന്‌ ശുദ്ധീകരണവും ദരിദ്രന്ന്‌ ഭക്ഷണവുമാണ്‌. നോമ്പി വന്നുപോയ വീഴ്ചക സകാത്തു ഫിത്വറി പരിഹൃതമാവണം.



ഹിജ്‌റ രണ്ടാം വഷമാണ്‌ അല്ലാഹു അത്‌ നിബന്ധമാക്കുന്നത്‌. റമദാ മാസം നോമ്പനുഷ്ടിക്കുവാ അവസരം ലഭിച്ചതിലുള്ള സന്തോഷവും അതി അല്ലാഹുവിന്ന്‌ നന്ദി ചെയ്യുക എന്ന ഉദ്ദേശ്യത്തോടേയും പെരുന്നാ ദിവസം ഒരാളും പട്ടിണികിടക്കരുത്‌ എന്നതിനാലും അന്യരുടെ മുന്നി കൈനീട്ടുന്ന അവസ്ഥ സമുദായത്തിനില്ലാതിരിക്കുവാനും അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച്‌ കൊണ്ട്‌ നിവ്വഹിക്കുവാനുമാണ്‌ സകാത്തു ഫിത്വ വിശ്വാസിയുടെമേ നിബന്ധമാക്കപ്പെട്ടത്‌.
അതാത്‌ നാട്ടിലെ പ്രധാന ഭക്ഷ്‌യ വസ്തുക്കളി നിന്നും ഒരു സ്വാഅ്‌ (എകദേശം 2.4 കി. ഗ്രാം) ആണ്‌ നകേണ്ടത്‌. അബൂ സഈദു ഖുദ്‌രി(റ) പറയുന്നു. "ഞങ്ങ പ്രവാചകന്റെ കാലത്ത്‌ പെരുന്നാളിന്‌ ഞങ്ങളുടെ ഭക്ഷണത്തി നിന്നും ഒരു സ്വാഅ് ഫിത്വ സകാത്തായി നകാറുണ്ടായിരുന്നു. അത്‌ ഗോതമ്പോ, മുന്തിരിയോ, പാകട്ടിയോ, കാരക്കയോ ആയിരുന്നു.(ബുഖാരി). ഫിത്വ സകാത്തിന്‌ പകരമായി പണം ന സുന്നത്തിന്‌ വിരുദ്ധമാണ്‌. അതിനാലാണ്‌ പ്രവാചക(സ) അന്ന്‌ നിലവിലുണ്ടായിരുന്ന ഭക്ഷ്‌യ വസ്തുക്ക എണ്ണിപ്പറഞ്ഞത്‌. എന്നാ തന്റെ വിഹിതം ഭക്ഷണമായി വാങ്ങി അവകാശികക്കെത്തിക്കുവാ മറ്റൊരാളെയോ സംഘത്തെയോ എപിക്കാവുന്നതാണ്‌. ഒരാക്ക്‌ ഫിത്വ സകാത്ത്‌ നിബദ്ധമാകുന്നത്‌ ശവ്വാ ഒന്ന്‌ പ്രഖ്യാപിച്ചതു മുത അവ എവിടെയാണോ താമസിക്കുന്നത്‌ അവിടെയാണ്‌. ശവ്വാ ഒന്ന്‌ പ്രഖ്യാപിച്ചതു മുത പെരുന്നാ നമസ്കാരത്തിന്റെ മുപ്‌വരെയാകുന്നു അതിന്റെ സമയം. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുപ്‌കുന്നതിനും വിരോധമില്ല. എന്നാ പെരുന്നാ നമസ്കാരത്തോടെ അതിന്റെ സമയം അവസാനിക്കുന്നു.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസി ഇങ്ങനെ കാണാം ജനങ്ങ നമസ്കാരത്തിന്‌ പോകുന്നതിന്‌ മുപ്‌ അത്‌(ഫിത്വ സകാത്ത്‌) കൊടുത്ത്‌ വീട്ടുവാ പ്രവാചക(സ) ഞങ്ങളോട്‌ കപിക്കുകയും ചെയ്തിരുന്നു.മറ്റൊരു റിപ്പോട്ടി ഇപ്രകാരം കാണാം ആരെങ്കിലുമത്‌(ഫിത്വ സകാത്ത്‌) നമസ്കാരത്തിന്‌ മുപ്‌ വിതരണം ചെയ്താ അത്‌ സകാത്തു ഫിത്വ ആകുന്നു. ആരെങ്കിലും അത്‌ നമസ്കാരത്തിന്‌ ശേഷമാണ്‌ വിതരണം ചെയ്യുന്നതെങ്കി അത്‌ ഒരു സ്വദഖ മാത്രമാകുന്നു’.(അബൂ ദാവൂദ്‌)

ഈദുൽ ഫിത്വർ
പ്രവാചക(സ) പറഞ്ഞു: എല്ലാ ജനതയ്ക്കും ആഘോഷങ്ങളുണ്ട്‌ ഇത്‌ നിങ്ങളുടെ ആഘോഷമാണ്‌’.  ഇവിടെ പ്രവാചക പരാമശിച്ച വസ്തുത  ഈ രണ്ട്‌ ആഘോഷങ്ങളും, മുസ്ലിംകക്ക്‌ മാത്രമായുള്ളതാണ്‌ എന്നാണ്‌. ഈദുഫിത്വറും ഈദു അദ്‌ഹയും കൂടാതെ മുസ്ലിം ജനതയ്ക്ക്‌ മറ്റ്‌ ആഘോഷങ്ങളില്ല.  അനസ്‌(റ)പറയുന്നു. അല്ലാഹുവിന്റെ തിരുദൂത(സ) മദീനയി ആഗതനായ വേളയി മദീനയിലെ ജനങ്ങ ര ണ്ട്‌ ആഘോഷങ്ങ കൊ ടാടിയിരുന്നു.  ആ ദിവസങ്ങളെ അവ ഉത്സവാഘോഷങ്ങളോടെയായിരുന്നു  ആചരിച്ചിരുന്നത്‌. പ്രവാചക(സ) അസാറുകളോട്‌ ഇതിനെക്കുറിച്ചാരാഞ്ഞു.  അവ തങ്ങളുടെ ആഘോഷങ്ങളെക്കുറിച്ചും അവരുടെ ഉത്സവരീതിയെക്കുറിച്ചും വിവരിച്ചു കൊടു ത്തു.  അപ്പോ പ്രവാചക ഇങ്ങനെ പ്രതിവചിച്ചു. ആ ദിവസങ്ങക്ക്‌ പകരം മറ്റ്‌ രണ്ട്‌ ദിവസങ്ങളെ അല്ലാഹു നിങ്ങക്ക്‌ നിശ്ചയിച്ചു തന്നിരിക്കുന്നു.  അവയേക്കാ ഉത്കൃഷ്ടമായ രണ്ട്‌ ദിനങ്ങ ഈദു ഫിത്‌റും ഈദു അദ്‍്ഹയും’(അബൂദാവൂട്‌). അല്ലാഹുവി നിന്നുള്ള അനുഗ്രഹങ്ങളാണ്‌ ഈ രണ്ണ്ട്‌ സുദിനങ്ങ. ആ അനുഗ്രഹങ്ങക്ക്‌ നാം അല്ലാഹുവിനോട്‌ നന്ദികാണിക്കുകയും അവയുടെ ലക്ഷ്യപ്രാപ്തി കരഗതമാക്കുകയും വേണം.

പെരുന്നാൾ ആഘോഷത്തിന്റെ മര്യാദകൾ, നിബന്ധനകൾ
കുളി: സഈദ്‌ ബി ജുബയ്‌റി നിന്നും നിവേദനം: മൂന്ന്‌ കാര്യങ്ങ പെരുന്നാ ദിനത്തി സുന്നത്താണ്‌. ഈദ്‌ ഗാഹിലേക്ക്‌ നടന്ന്‌ യാത്ര ചെയ്യ, സ്നാന നിവ്വഹണം (കുളി), ലഘു ഭക്ഷണം (ഈദു ഫിത).(ബുഖാരി, മുസ്ലിം)
ഈദ്‌ ഗാഹിലേക്ക്‌ പുറപ്പെടും മുമ്പുള്ള ഭക്ഷണം: ഈദു ഫിത നാളി ഭക്ഷണം കഴിച്ചിട്ടാവണം ഈദ്‌ ഗാഹി പോകേണ്ടത്‌. പക്ഷെ ബലിപെരുന്നാ നാളി നമസ്ക്കാരം നിവ്വഹിച്ച ശേഷം ഭക്ഷണം കഴിക്കുന്നതാണ്‌ അഭികാമ്യം.  അത്‌ ബലിയറുത്ത മാംസത്തി നിന്നും ഒരു ഭാഗം ഭക്ഷിക്കുന്നത്‌ വരെയായിരിക്ക ഉത്തമമാണ്‌.
തക്ബീ ചൊല്ല: പെരുന്നാ ദിനത്തി തക്ബീ ധ്വനിക മുഴക്കുന്നത്‌ പ്രബലമായ സുന്നത്താണ്‌.  ഇമാം ദാറുകുത്നിയി നിന്നുള്ള ഒരു നിവേദന പ്രകാരം ഇബ്നു ഉമ (റ) ഈദു ഫിത്ര് ദിനത്തിലും ബലി പെരുന്നാ ദിനത്തിലും ഈദ്‌ ഗാഹിലേക്ക്‌ പുറപ്പെട്ട്‌ അവിടെ എത്തി ഇമാം ഈദ്‌ ഗാഹി അണയുന്നത്‌ വരെയും തക്ബീ ധ്വനി മുഴക്കാറുണ്ടായിരുന്നു.
ആശംസകൈമാറ: ഈദിന്റെ സുദിനത്തി ജനങ്ങ പരസ്പരം ഈദാശംസ കൈമാറാം. ഏതു രൂപത്തിലുള്ള ആശംസകളും ആകാവു ന്നത്താണ്‌. ആശംസകളി പെട്ട ഒന്ന്‌: تقبل الله منا ومنكم (അല്ലാഹു എന്റെയും നിങ്ങളുടെയും സത്കമ്മങ്ങ സ്വീകരിക്കുമാറാകട്ടെ).  പ്രവാചകന്റെ(സ) കാലത്ത്‌ ജനങ്ങ പരസ്പരം ആശംസ കൈമാറിയിരുന്നത്‌ ഈ ഉത്കൃഷ്ടമായ പ്രാത്ഥന ഉപയോഗിച്ചായിരുന്നു. (ഇബ്നുഹജ)

വസ്ത്രധാരണം:  ജാബി (റ) പറയുന്നു: നബി(സ) തന്റെ ജുബ്ബ (നീള കുപ്പായം) പെരുന്നാ ദിനത്തിലും വെള്ളിയാഴ്ചകളിലും ധരിക്കാറു‍ായിരുന്നു.  അ ബൈഹഖിയി നിന്നും നിവേദനം: ഇബ്നു ഉമ (റ) തന്റെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു പെരുന്നാ ദിനത്തി അണിഞ്ഞിരുന്നത്‌.  അത്കൊണ്ട‍്‌ നാം നമ്മുടെ ഏറ്റവും നല്ല വസ്ത്രങ്ങ അണിഞ്ഞ്‌ നാം ഈദുഗാഹുകളിലെത്തുക.
വഴിമാറ: ജാബി ഇബ്നു, അബ്ദുല്ല (റ) നിവേദനം: നബി(സ) ഈദ്‌ ദിനത്തി ഈദ്‌ ഗാഹി വരുന്ന വഴിയി നിന്നും വ്യത്യസ്തമായി മറ്റൊരു വഴിയിലൂടെയാണ്‌ വീട്ടിലേക്ക്‌ തിരിച്ച്‌ നടന്നിരുന്നത്‌. (ബുഖാരി)
മേ സൂചിപ്പിച്ച കാര്യങ്ങ പ്രാവത്തികമാക്കാ പരമാവധി പരിശ്രമിക്കുക. സകാത്തു ഫിത്വ, ഈദ്‌ ആഘോഷം തുടങ്ങി എല്ലാ മേഖലകളിലും ഖുആനും സുന്നത്തും അനുസരിക്കുന്ന യഥാത്ഥ വിശ്വാസികളി അല്ലാഹു നമ്മെ ഉപെടുത്തുമാറാവട്ടെ.

0 comments: